മടുപ്പനത്രേ കൊട്ടാരം, അലസ സുലഭ സുഖാകാരം, ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ- തെന്തിനു ജീവിത പലഹാരം. - ഇടശ്ശേരി; നമിക്കിലുയരാം നടുകില്‍ തിന്നാം നല്കുകില് നേടീടാം, നമുക്ക് നാമേ പണിവതു നാകം നരകവുമത് പോലെ, അടുത്തിരിപ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍ - ക്കരൂപനീശ്വരനദൃശ്യ നായാലതിലെന്താശ്ചര്യം. - ഉള്ളൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ