2012 ഏപ്രിൽ 2, തിങ്കളാഴ്‌ച

മരണം


AIep¶pthm \o H-cp ta-L-cq-]-ambv
H-cp a-g-ap-In am\-¯p Xo-À¡p¶pthm
H-cp ]q-hn-XÄ t]m-se sIm-gn-bp¶pthm
H-cp I-®oÀ¡-Ww s]m-gn-¡p-hm-\m-ImsX
H-cp h-k-´-¯n-¶-h-km-\-am-Ip¶p-thm.
a-ªp-cp-Inho-W hn-`m-X-§Ä-s¡m-Sp-hn-embv
C-cpÄho-sWm-cp ho-Yn-X³ Aä¯p
X-\n-¨p \o \n-ev-¡p¶p-thm.
B-tcm-cp-a-dn-bm-sX B-cmcpw Im-WmsX
H-cp Ip-fn-À-]p-©ncn-t]mepw \o-«p-hm-\m-ImsX
\o hm-Sn ho-gp¶p-thm.
\n-Xy-tK-lw tX-Sn P-·-tK-lw hn-«n-d-§n-t¸m-hXmw
\n³ bm-{Xbn B-cp-anÃm-Xm-Ip¶pthm
\o G-I-\m-bn-¯o-cp¶pthm
\o H-cp ta-L-cq-]-am-Ip-¶pthm
]q-hn-XÄ-t]m-se sIm-gn-bp¶p-thm
\o-sbmcp ]q-hn-XÄ-t]m-se sIm-gn-bp¶pthm?
      
                     þþþþþ {io-Im-´v a®qÀ
                      30þ03þ2012

2012 ഫെബ്രുവരി 15, ബുധനാഴ്‌ച

അമ്മനിള



Xmcm-KW-§Ä Xm-gn-I-¡p-Sw XoÀ-s¯mcm
am-\¯n³ Xm-sg-bm-bv \o Hmf-§Ä s\-bv-Xn-cp¶p.
{ip-Xn-e-b-\m-Z-am-bv cm-K-am-bv Xm-f-am-bn
\o-sb-¶m-ßm-hn³ hn-]-©nbn Hcp þ
au-\m-\p-cm-K¯n³ I-tÃm-en-\n-bmbn.
]p-©n-cn-bp-XnÀ-¯q \p-c-Ifn \o
Hm-f-§fn \o ta-f-¸Z-§Ä XoÀ¯p.
]-´n-cp-Ip-ew \n³ Xo-c-§-fn h-fÀ¶q
I-e-bpsS Cu-änÃw \o \n³ I-cbn XoÀ¯p.
Xp©-sâ X-¯ ]mSo \n³ Xm-f¯n-s\m¸w
\m-ep-sI«n³ I-Ym-Im-c³ \ns¶-t\m-¡n-¸-d-sªm þ
cm\q-dp-I-Y-Ifn Rm-s\-s¶¯-s¶ a-d¶p.
\-¼q-Xn-cn XoÀ-¯ tc-Jm-Nn-{X-{]-]-©¯nÂ
A-dn-bm-sX Rm\p-sam-cp tc-J-bm-bv-¯oÀ¶p.
I-fn-b-Ñ-\p-am-bv \n-t¶m-sSm-¯p a-lm-I-hnbpw
I-hnXIÄ sNmÃn¡q-«p-Iq-Sn \-S-¶n-cp¶p.
Iem-e-b¯n³ P-\m-e-bn-eq-sS \n-s¶ Rm³ t\m¡p-t¼mÄ
ImX-§Ä താണ്ടി aµw aµw \o H-gp-In A-I-ep-t¼mÄ
a-\-Ên-¶-I-¯-f-§fn XoÀ-s¯m-cp _nw_-§Ä
]-Xn-tb s]m-Sn-ªnÃm-Xm-hp-¶-Xp-a-dn-bp-¶p Rm³.
\o-sbm-cp sa-en-ª \oÀ-¨m-ep-am-{X-am-bn-¯ocp-t¼mÄ
\-ã-s¸-Sp-¶-sX-\n-s¡-s¶-¯-s¶-bm-bn-cp¶p.
\o-lm-c-ap-XnÀ-t¶m-cp-j-Ê-Ôybn \n³ I-cbnÂ
kq-tcym-Z-b¯n³ ar-Zp-a-µ-kv-an-Xw Im-Wm-\mbn
aÃqÀ-¸-Snbn h-¶-W-ªq Rm-\p-as¶m-cp\mÄ
A-¶pw Rm-\-dn-ªq \-ã-s¸-Sp-¶-sX-\n-s¡-s¶-¯s¶.
\n-t¶m-f-¡c-§Ä¯-«n Po-h-\p-I-fIep-t¼mÄ
ta-f-¸-Z¯n³ cm-Kw \o a-d-s¶-hnsS-tbm-h-¨p.
\n³ am-dn-S¯n a-W-em-cWyw XoÀ-¡p-¶
]m-]n-Ifn-sem-cp-h-\m-Wo Rm-s\-¶p-a-dn-bp-I \o.
I-cbn-sem-cp kw-kv-¡m-c-¯\n-a \o XoÀ-¯p
R-§tfm kmwkv-¡m-cnI-tLm-j-bm-{X \-S¯n.
am-¸p ]-dbm³ t]mepw AÀ-l-X R-§Ä-¡nÃo þ
h-gn t]mIp-t¼mÄ \-ã-s¸-Sp-¶-sX-\n-s¡-s¶-¯s¶.
N-{µn-I s]-¿p-t¶m-cp [-\p-am-k-cmhnÂ
XmÀ-an-gn AS-¨p \o H-gp-In-bIep-t¼mÄ
th-Z-\bm \o A-dnbm-sXm-¶n-Sdntbm
\n³ ]-Z-k-z\-sam-c-]-{ip-Xn XoÀ-¯pthm
\n-¶n-te-¡Wbp-t¼mÄ Rm-\-dn-bp¶n-sXm-s¡bpw
Rm-\-dn-bp-¶q \n-¶n-eq-sS-¶n-se \n-s¶bpw
]m-Sp-hm-\m-hnÃn-\n-sb-\n-bv-s¡m-cn-¡epw
Rm-\-dn-bp-¶q \-ã-§-sfÃm-sa-tâ-Xp am-{Xw.

----
þþþþþþþþþþþþþþþþ{io-Im-´v a®qÀ
12 þ 02 þ 2012

2012 ഫെബ്രുവരി 1, ബുധനാഴ്‌ച

നിരാശ (പുളിമരം - 2)


C-t¸mÄ FÃm-¯n\pw c­ണ്ട­­mw `m-Kw C-d-§p-¶ Im-e-amWv. Rm\pw B-tem-Nn¨p ]p-fn-a-cw F-¶ F-sâ I-Y-bv¡v (I-Y F-¶p Rm³ ]-d-bp-¶p þ A-\p-hm-NI-\v F´pw hn-fn-¡mw) Hcp c­ണ്ടmw `m-Kw N-a¨mtem F-¶v. F-sâ H-cp B-{K-l-amWv, F-Xn-cp \n-¡-cpXv. A-t¸mÄ tNm-Zn¡pw F-´m-Wv C-{X h-ey \ncmi F-¶v. tXm-¡o tI-dn sh-Sn h-bv-¡tÃ, Rm³ ]-d-bmw. BZyw X-s¶ A-Xv ]-dªm I-Y XoÀ-¶p t]m-hn-tà amtj.

I-gn-ª \h-¼À ap-X F-\n-¡v I-­-ണ്ടI-i-\n-bp-sS A-]-lm-c-am-sWt¶m a-täm B-Wv F-sâ hm-a-`m-Kw ]-d-bp-¶Xv. i-cn-bm-bn-cn-¡pw. പണ്ട് k-RvP-b³ ]-d-ª t]m-se Cu {K-l-§Ä-s¡m-s¡ F-hn-sS-sb-¦nepw t]m-sbm-¶v \n-¡tണ്ട­, AtÃ? F´m-bmepw Rm³ hn-Nm-cn¨ t]m-se Im-cy-§Ä ]-eXpw \-S-¡m-¯ Øn-Xn BWv. Cu Iണ്ട-­-Ii-\n Im-c-WamtWm C-sXms¡ F-s¶-\n-s¡m-cp kw-i-bw. Cu {K-l-§Ä-s¡m-¶pw th-sd H-cp ]-Wnbpw CÃm¯ t]m-se AtÃ. F-´m-bmepw F-\n-¡v Ipd-¨v Im-e-am-bn I-ã-Im-e-am-Wv F-¶v ]d-ªm a-Xn-b-tÃm.

Cu Øn-Xn-bnepw F\n-¡v hf-sc A-[n-Iw B-izm-kw X-¶n-cp-¶ H-cp Imcyw Xm-a-k-Ø-e-¯n-\p ap¼n-se ]p-fn-a-chpw AXn tN-t¡dm³ h-¶ncp-¶ H-cp ]-äw ]-£n-Ifpw B-bn-cp¶p. F-\n-¡v a-\-Ên-em-hn-sÃ-¦nepw A-h-bp-sS I-e]n-e hÀ-¯-am-\w tI-«n-cn¡m³ X-s¶ H-cp c-k-am-bn-cp¶p. Im-¡-Ifpw ssa-\-Ifpw ]n-s¶ t]-c-dn-bm-¯ th-sd Nn-e ]-£n-I-fpw. C-S-¡me-¯v Nne sIm-¡p-Ifpw h-¶n-cp¶p.

sIm-¡pIsf Hm-Sn¡m³ B a-c¯n hen-b H-cp KqVm-tem-N-\ \-S-¶n-cp-¶-Xm-bn Rm³ kw-i-bn-¡p¶p. hn-L-S-\-hm-Zn-Ifpw {]-Xn-{In-bm-hm-Zn-Ifpw A-Xn-\p ]n-¶n {]-hÀ-¯n-¨n-«pt­ണ്ടm F-s¶-\n-¡v സംശയമുണ്ട്‌ . F-´m-bmepw A-h-cXn hn-P-bn¨p. sIm-¡p-IÄ A-t§m-«v h-cm-Xmbn. F-´n-\mWmthm Ah-co sIm-e¨-Xn sN-bv-X-Xv? Cu-bn-sS-bm-bn ]-eXpw \-ãam-b Iq-«¯n F-\n-¡v H-cn-¯n-cn k-t´m-jhpw \-ã-ambn. A-hn-Sw sIm­ണ്ടpw XoÀ-¶nÃ. C-t¸mÄ Ipd-¨v Zn-h-k-am-bn H-cp ]-£nbpw B a-c-¯n-te-¡v tN-t¡dm³ h-cp-¶nÃ. H-cp Im-¡-¡q-Sv C-t¸mgpw a-c¯n A-\m-Y-am-bn In-S-¸pണ്ട­v. B Iq-«n-te-s¡-¦nepw H-cp Im-¡ h-cp-tam? Ipd-¨v Zn-h-k-am-bn Im-¯n-cn-¡p¶p. Cu ]-£n-Isf-sbm-s¡ Xn-cn-¨p കൊണ്ട് hcm³ hà amÀ-¤hpw D-t­ണ്ടm? hm-b-\¡mÀ H-¶v ]d-ªp X¶m \-¶m-bn-cp¶p. \n-§Ä X-s¶ ]-d Rm³ F§-s\ \n-cm-i-s¸-Sm-Xn-cn-¡pw?
þþþþþþþ{io-Im-´v a®qÀ
01 þ 02 þ 2012

2012 ജനുവരി 28, ശനിയാഴ്‌ച

യമുനാതീരം


a[p-c tl-a-´ KoXw
ap-c-focm-K hn-t\mZw
a-Rv-Pp-fXo-c \n-Ip-RvPw
an-gnI-fn hm-k-´-Im-ew

\o-e-¡-S¼n³ ]qhp-IÄ
\n-em-hn-ep-Xn-cp-¶ t\cw
\o-e-¸o-en-I-fpe-ªp
\o BÀ-{Z-bmw tKm-]n-I-bm-bn

]m-Sp-hm-\m-bn-¶p Rm³
]-Xn-tb Xo-c-aWªp
]-e-Im-ew R-§Ä hm-gv¯n-b
]-eXpw a-¬a-d-ªn-cp-¶p

Hm-f-§-fnÃm b-ap\-bn \n¶pw
Hm-Sn-bI-em³ sIm-Xn-¡p-¶p Rm³
H-cn-¡-ep-an-§n-\n h-cm-¯h®w
Hm-Sn-b-I-ep-¶q a-d-bp-¶p Rm³

þþþþþ {io-Im-´v a®qÀ
28þ01þ2012

2012 ജനുവരി 18, ബുധനാഴ്‌ച

പുളിമരം

ഒരു പുളിമരത്തിലെന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ ചിലരൊക്കെ പറയുമായിരിക്കും പുളി ഇരിക്കുന്നു എന്ന്. പക്ഷെ പുളിമരം എന്നത് എനിക്ക് വെറുമൊരു മരം മാത്രം അല്ല. അതിനു കാരണം ഞാന്‍ ആദ്യമായ് നട്ട് പച്ച പിടിച്ച വൃക്ഷം ഒരു പുളി ആണ്. ആ മരം ഇന്നും വീട്ടിന്‍റെ തെക്ക് ഭാഗത്ത്‌ നില്‍പ്പുണ്ട്. അത് കൊണ്ടാണെന്ന് തോന്നുന്നു പുളിമരം എന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ആ പുളിക്ക് ഇപ്പോ ഒരു പതിനേഴു വര്‍ഷം പ്രായമായിട്ടുണ്ടാവും. ആദ്യം കിട്ടുന്ന അല്ലെങ്കില്‍ ആദ്യം ചെയ്യുന്ന എന്ത് കാര്യവും നമുക്ക് പ്രിയപ്പെട്ടതായിരിക്കും അല്ലേ?

അതിനു ഇപ്പോ ഇതൊക്കെ പറയേണ്ട കാര്യം എന്താ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യം ഒരു വല്യ സംഭവം ആണെന്നൊന്നും എനിക്ക് തോനുന്നില്ല. പക്ഷേ എന്നെ എന്ത് കൊണ്ടോ അത് ആകര്‍ഷിച്ചു. അതിനു പ്രത്യേകിച്ചു കാരണം ഒന്നും ഇല്ല. ജീവിതത്തിലെ എല്ലാ സംഭവങ്ങള്‍ക്കും കാരണം കണ്ടു പിടിക്കാന്‍ നമ്മെ കൊണ്ട് കഴിയാറില്ലല്ലോ അല്ലേ?

കഴിഞ്ഞ ഏഴെട്ടു മാസമായി ഞാന്‍ കോയമ്പത്തൂരില്‍ ആണ് ജോലി ചെയ്യുന്നത്. ഇവിടെ ആലന്തുരൈ എന്ന സ്ഥലത്താണ് താമസം. കോയമ്പത്തൂരില്‍ നിന്ന് ഒരു മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്‌താല്‍ (ശിരുവാണി പോകുന്ന വഴിയില്‍) ഇവിടെ എത്താം. വീട്ടുടമസ്ഥന്‍റെ തലയ്ക്കു മുകളിലാണ് വാസം ഉറപ്പിച്ചിരിക്കുന്നത്. ഇവിടെയും വീടിന്‍റെ മുന്‍പില്‍ വഴിയിലായി ഒരു വലിയ പുളിമരം നില്‍പ്പുണ്ട്. ഈ മരത്തിന്‍റെ ഒരു ഭാഗ്യം എന്താണെന്ന് വച്ചാല്‍ വൈകുന്നേരം ഒരു ആറു മണിയോട് കൂടി ഈ പ്രദേശത്തുള്ള കുറേ പക്ഷികള്‍ ചേക്കേറാന്‍ വരും. ഒരു ആറര ആറേ മുക്കാല്‍ വരെ കലപില ശബ്ദം ആ പ്രദേശം മുഴുവന്‍ കേള്‍ക്കാം. ചിലപ്പോഴൊക്കെ അത് നോക്കി നില്‍ക്കുന്നതും ശബ്ദം കേള്‍ക്കുന്നതും ഒരു ആശ്വാസമാണ്. 

കുറച്ചു കാക്കകളും മൈനകളും ചില കുരുവികളും മാത്രം ചേക്കേറിയിരുന്ന മരത്തിലേക്ക് കുറച്ചു ദിവസമായി കുറേ കൊക്കുകളും (അസ്സല് കണ്ണൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ കൊച്ചകള്‍) വരുന്നുണ്ട്. ഇത് കണ്ടപ്പോള്‍ മുതല്‍ പക്ഷി നീരിക്ഷണം ഞാന്‍ പതിവാക്കി. മുപ്പതോളം കൊക്കുകള്‍ വന്നു പുളിമരത്തില്‍ ഇരിക്കും. അവര്‍ വന്നാല്‍ പിന്നെ ബഹളം ഇത്തിരി കൂടും. കാക്കകള്‍ക്കും കുരുവികള്‍ക്കും ഒന്നും അവരുടെ വരവ് അത്ര പിടിചിട്ടില്ലെന്നു തോന്നുന്നു. അവരുടെ വീട് കയ്യേറിയ ഒരു ഭാവം. കൊക്കുകളെ ഓടിക്കാനാണെന്നു തോന്നുന്നു ഉടമസ്ഥര്‍ ഇങ്ങനെ ബഹളം വയ്ക്കുന്നത്. ശല്യം സഹിക്കാന്‍ വയ്യാതാവുമ്പോള്‍ കൊക്കുകള്‍ എല്ലാം കൂടി പറന്നു വേറെ സ്ഥലത്തേക്ക് പോകും. ആ പറക്കലിന് തന്നെ ഒരു ചന്തം ഉണ്ട്. അത് കാണാനാണ് എന്‍റെ ഈ കാത്തിരിപ്പ്‌. അവസാനത്തെ കൊക്കും പറന്നു പോകുന്നതോടെ ശബ്ദം ഒരു വിധം നില്‍ക്കും. പിന്നെ ഓരോന്നായി ഉറക്കത്തിലേക്കു വീഴും. ഈ കൊക്കുകളൊക്കെ എവിടെയാണാവോ ഉറങ്ങുന്നത്? 

ഈ ശ്വേതസന്യാസികളുടെ തപസ്സും (ഇര പിടിക്കാന്‍) അവയുടെ പറക്കലും എന്നും ഒരു കൗതുകമായിരുന്നു. അച്ഛന്‍റെ ഇല്ലത്തിനടുത്തുള്ള വയലില്‍ ഇഷ്ടം പോലെ ഇതിനെ കണ്ടിട്ടുണ്ട്, ചെറുപ്പത്തില്‍. ഇതിനെ വെടി വച്ചു പിടിക്കാനും ചിലരൊക്കെ വന്നിട്ടുണ്ട്. കൊക്കാണെങ്കില്‍ വല്യ ഉപദ്രവകാരിയും അല്ല. എന്നിട്ടും അതിനെ കൊല്ലാനും ആള്‍ക്കാര്‍. കൊന്ന പാപം തിന്നാല്‍ തീരും എന്നാണല്ലോ ഇവരുടെയൊക്കെ ഭാഷ്യം. കുമാരനാശാന്‍ പറഞ്ഞാതാണ് ശരി - "ഇന്നലെ ചെയ്തോരബദ്ധം മര്‍ത്യര്‍ക്കിന്നത്തെ ആചാരമാകാം നാളത്തെ ശാസ്ത്രവുമാകാം". 

എന്തായാലും കാക്കകളുടെയും മൈനകളുടെയും കുരുവികളുടെയും ആ വീട്ടിലേക്കു - പുളിമാരത്തിലേക്ക്, ഇപ്പോള്‍ കുറച്ചു ദിവസമായി ആ പാവം ശ്വേത സന്യാസികള്‍ വന്നിട്ട്. അവയ്ക്ക് ആരേയും ശല്യപ്പെടുത്തുന്നത് ഇഷ്ടമായിരിക്കില്ലായിരിക്കും. എന്തായാലും നഷ്ടം എനിക്കാണ്, കൂട്ടം കൂട്ടമായുള്ള അവയുടെ പറക്കല്‍ എന്നാണു ഇനി ഒന്ന് കാണാന്‍ പറ്റുക? ഞാന്‍ കാത്തിരിക്കുകയാണ്.... എന്നെ നിരാശപ്പെടുത്തരുത് - ആ വെള്ള നിറക്കൂട്ടം നീലാകാശത്തിനു താഴെ പറന്നു നീങ്ങുന്നത്‌ എനിക്ക് വീണ്ടും കാണണം. 

--------- ശ്രീകാന്ത് മണ്ണൂര്‍  

2012 ജനുവരി 17, ചൊവ്വാഴ്ച

"സരോജ്കുമാര്‍" നല്‍കുന്ന പാഠം

പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍  എന്ന ശ്രീനിവാസന്‍ - സജിന്‍ രാഘവന്‍ ചിത്രം പലതു കൊണ്ടും ചിലര്‍ക്ക് രുചിക്കാന്‍ സാധ്യത ഇല്ല. അതിന്‍റെ ആദ്യ പ്രതികരണം എന്ന നിലയില്‍ ആണെന്ന് തോന്നുന്നു ശ്രീ ആന്‍റണി പെരുമ്പാവൂര്‍ ചിത്രത്തിന്‍റെ ചായാഗ്രാഹകന്‍ ശ്രീ കുമാറിനെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മേലുള്ള കൈ കടത്തലാണ്.
ആ പടം കണ്ടാല്‍ അറിയാം പല നടന്മാരെയും ശ്രീനിവാസന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ഏറു കൊണ്ടിട്ടുള്ളത് രാജനികാന്തിനും മോഹന്‍ലാലിനും തന്നെ ആണ്. വിമര്‍ശനം ആര്‍ക്കും ആര്‍ക്കെതിരേയും ചെയ്യാവുന്ന ഒന്നാണെന്ന് ഞാനും വിശ്വസിക്കുന്നില്ല. പക്ഷെ സരോജ്കുമാറില്‍ ആരോഗ്യകരമായ വിമര്‍ശനം ഉണ്ടെന്നേ ഞാന്‍ പറയൂ. മലയാളത്തിലെ എല്ലാ നടന്മാര്‍ക്കും ഒരു ആത്മ വിമര്‍ശനം നടത്താനുള്ള ഒരവസരം ശ്രീനിവാസന്‍ (അദ്ദേഹത്തിനുള്‍പ്പെടെ) ഒരുക്കി തന്നിരിക്കുന്നു. നന്നാവുക എന്ന ദൗത്യം അവരവര്‍ക്ക് തന്നെ ആണ്. വ്യക്തിപരമായ് അദ്ദേഹം ആര്‍ക്കു നേരെയും കല്ല്‌ എറിഞ്ഞിട്ടില്ല. ആരോഗ്യകരമായ ഒരു വിമര്‍ശനമായ് അത് ഉള്‍ക്കൊണ്ടു നല്ല മാറ്റങ്ങള്‍ക്കു വേണ്ടി ശ്രമിക്കുകയാണ് മലയാളത്തിന്‍റെ പ്രിയതാരങ്ങള്‍ ചെയ്യേണ്ടത്. അതാണ്‌ സാധാരണ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും. അല്ലാതെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ തെറി പറഞ്ഞത് കൊണ്ടായില്ല. ഇന്ന് മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. എണ്‍പതോ നൂറോ പടങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട. നല്ല മുപ്പതോ നാല്‍പ്പതോ ചിത്രങ്ങള്‍ ഒരു വര്‍ഷം മതി.
പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടന്മാരെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ശ്രീനിവാസനും കുറെ പരസ്യത്തില്‍ അഭിനയിചിട്ടുണ്ടല്ലോ. അപ്പോള്‍ വിമര്‍ശനം അദ്ദേഹത്തിനും കൂടിയാണ്. മലയാളികളുടെ ആസ്വാദന നിലവാരത്തെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. രജനികാന്തിന്‍റെ പടങ്ങള്‍ ആണ് മറ്റൊരു വിഷയം. അദ്ദേഹത്തിന്‍റെ മൂന്നാംകിട തമിഴ് പടങ്ങള്‍ വിജയിപ്പിക്കുന്ന മലയാളികള്‍ക്കും ഒരാത്മ പരിശോധന നടത്താന്‍ സരോജ്കുമാര്‍ ഉപകാരപ്പെടും. മുകേഷിന്‍റെ കഥാപാത്രം പറയുന്ന പോലെ നത്തോലി പോലുള്ള ഇവനെങ്ങനെയാണോ എന്തോ ഇരുപതു പേരെ ഇടിച്ചിടുന്നത്? അത് ആര്‍ക്കുള്ള കൊട്ടാണെന്നു ഞാന്‍ പ്രത്യേകിച്ചു പറയണം എന്ന് തോന്നുന്നില്ല.
മോഹന്‍ലാല്‍ പട്ടാളത്തിലെ പദവി വില കൊടുത്തു വാങ്ങിയതായിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ  ശ്രീനിവാസന്‍റെ വിമര്‍ശനം പദവിക്ക് പിറകെ പോകുന്നതിനെ കുറിച്ചാണ്. മാത്രമല്ല മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ വീട്ടില്‍ നടന്ന ആദായ നികുതി പരിശോധനയെ കുറിച്ചും ചിത്രത്തില്‍ പ്രദിപാദിക്കുന്നുണ്ട്. ഇന്നും ഞങ്ങളുടെയൊക്കെ മനസ്സില്‍ അതുണ്ട്. കുറേ നാളായി അതിനെ കുറിച്ച് കേട്ടിട്ട്. അവര്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയോ എന്ന് എന്നെ പോലുള്ള സാധാരണക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ചെറുപ്പം മുതല്‍ ഇവരെയൊക്കെ ആരാധനയോടെ നോക്കിക്കണ്ട ഞങ്ങളെ പോലുള്ളവര്‍ അവര്‍ കള്ളന്മാരെപ്പോലെ സമൂഹമധ്യത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ബോധ്യപെടുത്താന്‍ അവര്‍ക്ക് ബാധ്യത ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വം ഉണ്ട്. അത് അവര്‍ അംഗീകരിച്ചേ മതിയാവൂ.  
എന്തായാലും ശ്രീനിവാസന്‍റെ ഉദ്യമം അംഗീകരിക്കപ്പെടെണ്ടത്  തന്നെ ആണ്. ഇതൊക്കെ തുറന്നു പറയാന്‍ നമുക്ക് ശ്രീനിവാസന്‍ മാത്രമല്ലേ ഉള്ളൂ. ആ പടം ഒരു പക്ഷെ നല്ല ചിത്രങ്ങളുടെ ഗണത്തില്‍ വന്നേക്കില്ല. പക്ഷെ അത് ഒരു ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.


------- ശ്രീകാന്ത് മണ്ണൂര്‍     

2011 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

മലയാളത്തെ ഓര്‍മ്മിക്കുമ്പോള്‍

നവംബര്‍ ഒന്ന് - കേരളപ്പിറവി ദിനം. അമ്മ മലയാളത്തെ ഓര്‍മ്മിക്കാന്‍ ഒരു ദിനം എന്ന മട്ടിലാണ് കുറച്ചു വര്‍ഷങ്ങളായ് ഈ ദിനം കടന്നു പോകുന്നത്. ഈ സമയം ആകുമ്പോള്‍ മലയാളത്തെ പറ്റി കുറേ ലേഖനങ്ങള്‍ പടച്ചു വിടാന്‍ കുറേപ്പേര്‍ കാത്തിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. നമുക്ക് മലയാളത്തെ ഓര്‍മിക്കാന്‍ ഇങ്ങനെ ഒരു ദിവസം മാത്രമേ പറ്റുകയുള്ളൂ എന്ന് വന്നാല്‍ കുറച്ചു കഷ്ടമാണ്. പണ്ട് ശ്രീ ഒ.എന്‍.വി ഭൂമിക്കൊരു ചരമഗീതം എഴുതിയത് പോലെ നമ്മുടെ മലയാള ഭാഷയ്ക്കും വേണ്ടി വരും ഒരു ചരമഗീതം. ഈ സ്ഥിതി തുടര്‍ന്നാല്‍ അതിനു വലിയ കാലതാമസം വരില്ല. ഇന്നലെയോ മറ്റോ ഒരു ലേഖനം വായിച്ചു - മനോരമ പത്രത്തില്‍. അത് പറഞ്ഞപ്പോഴാണ്, പത്രം എന്ന് പറഞ്ഞാല്‍ ചിലര്‍ക്കൊക്കെ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും, അവര്‍ക്കൊക്കെ "ന്യൂസ്‌ പേപ്പര്‍" എന്ന് പറഞ്ഞാലേ മനസ്സിലാവൂ. പറഞ്ഞു വന്നത് ലേഖനത്തെ പറ്റിയല്ലേ? അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം നമ്മുടെ ഭാഷയില്‍ പുതിയ പദങ്ങള്‍ ഉണ്ടാവുന്നില്ല എന്നാണു.വളരെ നല്ല അഭിപ്രായം. എനിക്കും തോന്നിയിട്ടുണ്ട് അത്.തമിഴില്‍ ഇപ്പോഴും പുതിയ പദങ്ങള്‍ ഉണ്ടാവുന്നത് എന്ത് കൊണ്ടാണെന്ന് ഇവിടുത്തെ ഭാഷാ പണ്ഡിതര്‍ ചിന്തിച്ചിട്ടുണ്ടോ? അവിടെ കാലങ്ങളായ് ഒരു തമിഴ് സര്‍വകലാശാല ഉണ്ട്.അത് പോലെ ഭാഷയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ അവിടെ ആള്‍ക്കാരും ഉണ്ട്. അത് പോലെ ഭാഷയെ സഹായിക്കാന്‍ ഒരു സര്‍ക്കാരും ഉണ്ട്. ഇവിടെ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. വിദ്യാലയങ്ങളില്‍ മലയാളഭാഷാ ഒന്നാം ഭാഷ ആക്കാന്‍ ശ്രമിച്ചപ്പോള്‍ ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ബിരുദം നേടിയ മലയാളികള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പുമായ് രംഗത്ത് വന്നത്. അവര്‍ മറ്റു ഭാഷകളില്‍ ബിരുദം നേടിയത് മലയാള ഭാഷയുടെ കുറ്റമല്ലല്ലോ. മലയാളം പഠിപ്പിക്കുന്നതും പഠിക്കുന്നതും  ഇഷ്ടമല്ലാത്ത ഒരു തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നത്.    
ഇവിടെ ഒരു മലയാള സര്‍വകലാശാല തുടങ്ങണം എന്ന അഭിപ്രായം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായ്. അത് തിരൂര്‍ വേണോ അതോ വേറെ എവിടെയെങ്കിലും വേണോ എന്ന തര്‍ക്കം തന്നെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പിന്നെ അല്ലേ പുതിയ പദസമ്പത്ത് ഭാഷയ്ക്ക്‌ കൊണ്ട് വരാന്‍ പോകുന്നത്. പുതിയത് പോട്ടേ, ഉള്ളതെങ്കിലും നിലനിര്‍ത്താനുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ കാണുന്നില്ല. ഒരു ചെറിയ ഉദാഹരണം പറയാം."ചര്‍വ്വിത  ചര്‍വ്വണം" എന്ന വാക്ക് കേട്ടിട്ടുണ്ടോ എന്ന് ഞാനും എന്‍റെ ഒരു സുഹൃത്തും മറ്റൊരു സുഹൃത്തിനോട്‌ ചോദിച്ചു. അദ്ദേഹം ഏകദേശം എന്‍റെ അതെ പ്രായം വരുന്ന ആളാണ്‌.അദ്ദേഹം അത് കേട്ടിട്ടും ഇല്ല, അതിന്‍റെ അര്‍ത്ഥവും അറിഞ്ഞുകൂടാ. മുപ്പതിന് അടുത്ത് പ്രായം ഉള്ള തലമുറയുടെ സ്ഥിതി ഇതാണെങ്കില്‍ പുതിയ കുട്ടികള്‍ "മലയാലം?" അതെന്താണെന്ന് രഞ്ജിനി ഹരിദാസ് ശൈലിയില്‍ ചോദിച്ചു കൂടായ്കയില്ല.അത് ഇപ്പോഴേ ചോദിച്ചുതുടങ്ങിയിട്ടുണ്ടാവും. അവരാണല്ലോ ആധുനിക മലയാള ഭാഷയുടെ മാതാവ്.
പിന്നെ മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ പേരുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആണ്.'സാന്‍വിച്'. 'സാള്‍ട്ട് & പെപ്പെര്‍' അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. തമിഴില്‍ തന്നെ ആണ് പേരെങ്കില്‍ തമിഴ് നാട്ടില്‍ ആ ചിത്രത്തിന് നികുതി ഇളവുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായ്‌ അവിടെ തമിഴില്‍ തന്നെ ആണ് എല്ലാ ചിത്രങ്ങളുടെയും പേരുകള്‍. ഇവിടുത്തെ സര്‍ക്കാരിന് എന്ത് കൊണ്ട് അതിനെ പറ്റി ചിന്തിച്ചുകൂടാ?എവിടെ സമയം അല്ലേ? 'ശുംഭന്‍' എന്ന് ന്യായാധിപനെ വിളിക്കാനും 'കൊഞ്ഞാണന്‍' എന്ന് ആരെയോ അന്നത്തെ ഒരു മന്ത്രി വിളിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാനും ഒക്കെ അല്ലേ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കും മുന്തിയ ചില പുരോഗമന സാഹിത്യക്കാര്‍ക്കും സമയമുള്ളൂ. 
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പട്ട വാക്കാണ്‌ 'ശുംഭന്‍'. അതിനു പ്രകാശം പരത്തുന്നവന്‍ എന്നൊരു അര്‍ഥം ഉണ്ടെന്നത് ശരിയാണ്. പക്ഷെ അദ്ദേഹം അത് ഉദ്ദേശിച്ചല്ല ആ പദം ഉപയോഗിച്ചതെന്ന് അദ്ദേഹത്തിനും അറിയാം നാട്ടുകാര്‍ക്കും അറിയാം. എന്നിട്ടും ഇപ്പോഴും അതേ വാദം തന്നെ നടത്തി അദ്ദേഹം മലയാളികളുടെ ക്ഷമ പരീക്ഷിക്കുകയല്ലേ? കൊഞ്ഞാണന്‍ എന്നതിനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. ഒരു പു ക സ ക്കാരന് ഒരു രാഷ്ടിയ നേതാവിന്‍റെ വക്കാലത്ത് ഏറ്റെടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?
നമുക്ക് ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും അത് ചര്‍ച്ച ചെയ്യാനും മാത്രമേ സമയം ഉള്ളൂ. ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും ഇവിടെ ഭാഷയുടെ കാര്യത്തില്‍ നടക്കുന്നില്ല. ഈ സ്ഥിതി മാറിയേ പറ്റൂ. അച്ഛനും അമ്മയും തന്നെ കുട്ടിയോട് പൂച്ചയെ നോക്കൂ എന്ന് പറയുന്നില്ല. അവര്‍ക്ക് "ക്യാറ്റ് " ആണ് പഥ്യം. പ്രാതല്‍ എന്ന വാക്ക് തന്നെ നമ്മള്‍ മറന്നു പോയിരുക്കുന്നു.എല്ലാവര്‍ക്കും "ബ്രേക്ക്‌ ഫാസ്റ്റ്" മതി. പൂമ്പാറ്റ എന്ന പദം ചില കവിതകളിലും പാട്ടുകളിലും മാത്രം ഒതുങ്ങിപ്പോയി. സംസാരിക്കുമ്പോള്‍ "ബട്ടര്‍ ഫ്ലൈ " എന്ന് ഉപയോഗിച്ചാലേ നമുക്ക് തൃപ്തി വരൂ.
വീട്ടില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ മലയാളം കൂടുതലും ഉപയോഗിച്ചാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാം. ഈ കേരളപ്പിറവി ദിനം നമുക്ക് അങ്ങനെ ആഘോഷിക്കാം. "മലയാളം നീണാള്‍ വാഴട്ടെ".     

------------ ശ്രീകാന്ത് മണ്ണൂര്‍